Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജാഗ്രതാ നിർദേശം,വാട്സ്ആപ് ഹാക്കിങ്ങിന് സാധ്യതയെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് 

May 05, 2021

May 05, 2021

ദോഹ: സമൂഹമാധ്യമങ്ങളില്‍ ഏറ്റവും ജനകീയമാ വാട്സ്ആപ് ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഖത്തർ കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റ മുന്നറിയിപ്പ് നൽകി.. എല്ലാവരും ഉപയോഗിക്കുന്ന ജനപ്രിയ മാധ്യമമാണ് ഫേസ്ബുക്കിന്റെ  ഈ പ്ലാറ്റ്ഫോം. നിരവധി ആളുകള്‍ തങ്ങളുടെ പ്രധാനപ്പെട്ട രേഖകള്‍, ഫോട്ടോകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ അയക്കാന്‍ വാട്സ്ആപ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിനാല്‍, ഉപഭോക്താക്കള്‍ തങ്ങളുടെ അക്കൗണ്ട് ഹാക്കിങ്ങുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി 'ടു സ്റ്റെപ് വെരിഫിക്കേഷന്‍' നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി നിർദേശിച്ചു.

ഈ നടപടികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഹാക്കര്‍മാര്‍ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പർ ഉപയോഗിച്ച്‌ പുതിയ അക്കൗണ്ട് ഉണ്ടാക്കുന്നതിന് ശ്രമിക്കും. തുടര്‍ന്ന് യഥാര്‍ഥ ഉടമയുടെ മൊബൈലിലേക്ക് വെരിഫിക്കേഷന്‍ കോഡ് എത്തും. ഈ കോഡ് ഷെയര്‍ ചെയ്യുന്നതിനായി ഹാക്കര്‍ പല മാര്‍ഗങ്ങളും ആരായും. കോഡ് ലഭിക്കുന്നതോടെ ഹാക്കര്‍ നമ്മുടെ വിവരങ്ങളെല്ലാം സ്വന്തമാക്കുമെന്നും സി.ആര്‍.എ വ്യക്തമാക്കി. ഉപഭോക്താക്കള്‍ നിര്‍ബന്ധമായും ടു സ്റ്റെപ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഇതിനുള്ള കോഡ് ആരുമായും പങ്കുവെക്കരുതെന്നും അക്കൗണ്ട് ഹാക്കിങ്ങുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും സി.ആര്‍.എ ഓര്‍മിപ്പിച്ചു.

പല വിധത്തിലാണ്സൈബർ  തട്ടിപ്പുകള്‍ നടക്കുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.. ബാങ്കുകളില്‍ നല്‍കുന്ന വ്യക് തിവിവരങ്ങള്‍ മാറ്റണമെന്ന് പറയുന്നത രത്തില്‍ പലപ്പോഴും തട്ടിപ്പ് സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും ലഭിക്കാറുണ്ട്.. ഇതിനായി വ്യക്തിവിവരങ്ങള്‍ വാങ്ങുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ബാങ്ക് വിവരങ്ങളടക്കം ചോദിച്ച്‌ മനസ്സിലാക്കി അക്കൗണ്ടില്‍നിന്ന് പണം തട്ടുന്ന സംഘങ്ങള്‍ സജീവമാണ്. ഇത്തരം സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഒരുകാരണവശാലും അക്കൗണ്ട് വിവരങ്ങളോ തങ്ങളുടെ വ്യക്തിവിവരങ്ങളോ ആരുമായും പങ്കുവെക്കരുത്. ബാങ്ക് കാര്‍ഡുകളുടെ  കാലാവധി കഴിഞ്ഞെന്ന് അറിയിച്ചുകൊണ്ടുള്ള കോളുകളും തട്ടിപ്പാണ്. ബാങ്കുകളില്‍നിന്ന് ഒരിക്കലും ഇത്തരത്തിലുള്ള വിളികള്‍ വരില്ല. ബാങ്ക് ഉപയോക്താക്കളുടെ പേര്, പാസ്വേഡ്, ക്രെഡിറ്റ് കാര്‍ഡ് നമ്ബര്‍, അക്കൗണ്ട് വിവരങ്ങള്‍, മറ്റു വ്യക്തിപരമായ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാകാന്‍ വേണ്ടി ബാങ്കുകളുടേയും സാമ്ബത്തിക സ്ഥാപനങ്ങളുടേയും ലിങ്കുകള്‍, ട്രേഡ് മാര്‍ക്കുകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ സന്ദേശം അയക്കാറുള്ളത്.

ഓരോരുത്തരും തങ്ങളുടെ ഇ-മെയില്‍ വിലാസം, മറ്റ് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ എന്നിവയുടെ പാസ്വേഡുകള്‍ കൃത്യമായ ഇടവേളകളില്‍ മാറ്റണമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. പാസ്വേഡുകളില്‍ അക്ഷരങ്ങള്‍, അക്കങ്ങള്‍, പ്രത്യേക ചിഹ്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ക്ക് അശ്രദ്ധമായി ഫോണുകള്‍ ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ അനുവദിക്കരുത്. കുട്ടികളുടെ ഫോണുകളില്‍ ദോഷകരമായ ആപ്പുകളോ മറ്റ് കാര്യങ്ങളോ ഉണ്ടോ എന്ന് കൃത്യമായി തുടര്‍ നിരീക്ഷണം നടത്തണം.

ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് പണം തട്ടുന്നുവെന്ന സംശയം തോന്നിയാല്‍ ഉടന്‍ അധികൃതരെ വിവരമറിയിക്കണം. അല്‍ദുഹൈലിലെ ഇ ആന്‍ഡ് സി.സി.സി.ഡി ആസ്ഥാനത്ത് നേരിട്ടോ അല്ലെങ്കില്‍ 2347444, 66815757 എന്നീ നമ്ബറുകള്‍ മുഖേനയോ വിവരമറിയിക്കണം. cccc@moi.gov.qa എന്ന ഇ- മെയിലിലും അയക്കാം.

ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ 

https://chat.whatsapp.com/COcePZRxXYc5lGXcXjz1C7

ഫെയ്‌സ്ബുക്ക് :https://www.facebook.com/groups/Newsroomclub  

 


Latest Related News