August 23, 2019
തബൂക്ക്: തൈമയിലെ അൽ റബ്വ ജില്ലയിലെ മുസ്ലിം പള്ളിയിലാണ് തീപിടുത്തമുണ്ടായത്. എയർ കണ്ടീഷണറുകളിലെ ഷോർട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം.
അപകടത്തിൽ പള്ളിയിലെ വസ്തുവകകൾ കത്തി നശിച്ചു. 75,000 റിയാലിന്റെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.സിവിൽ ഡിഫൻസ് യുണിറ്റ് സ്ഥലത്തെത്തി തീയണച്ചു.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പ...
സൗദിയിൽ ബാങ്കുകള്‍ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ...
ഹജ്ജ് സീസണ് 2024; വിസിറ്റ് വിസയുള്ളവര്‍ക്ക് മക...
34 കോടി രൂപ മോചന ദ്രവ്യം കൈമാറി,സൗദി ജയിലിൽ കഴി...
കന്നുകാലികള്‍ക്ക് നല്കുന്ന മരുന്നുകള്‍ മനുഷ്യര...
മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി